ദയാവധം കപടദയയാണെന്ന് ഫ്രാന്‍സിസ് പാപ്പാ

വത്തിക്കാന്‍ സിറ്റി: ദയാവധമെന്നാണ് പേരെങ്കിലും യഥാര്‍ത്ഥത്തില്‍ മെഡിക്കല്‍ സഹായത്തോടു കൂടിയ ഒരാളെ ആത്മഹത്യ ചെയ്യാന്‍ സഹായിക്കുന്ന ദയാവധം കപടമായ കരുണയാണെന്ന് ഫ്രാന്‍സിസ് പാപ്പാ.

‘ഓരോ വ്യക്തിയുടെയും വ്യത്യസ്ഥതയും അന്തസ്സും ദുര്‍ബലതയും ഡോക്ടര്‍മാര്‍ കാണാതെ പോകരുത്. ഏറ്റവും അപകടകരമായ സാഹചര്യങ്ങളില്‍ ഒരാളെ, അത് പുരുഷനായാലും സ്ത്രീ ആയാലും ബുദ്ധിപൂര്‍വവും ഹൃദയപൂര്‍വവും അനുധാവനം ചെയ്യണം’ പാപ്പാ പറഞ്ഞു. ഈ മനോഭാവത്തോടെ, ദയാവധം ചെയ്യാനുള്ള പ്രലോഭനത്തെ അതിജീവിക്കണമെന്ന് പാപ്പാ കൂട്ടിച്ചേര്‍ത്തു.

ദയാവധം കാണപ്പെടുന്നതു പോലെ സ്വാതന്ത്ര്യത്തിന്റെ പ്രകടനമല്ല, ധൃതി പിടിച്ചുള്ള പ്രവര്‍ത്തിയാണ്. അത് രോഗിയെ പാഴ് വസ്തു പോലെ ഉപേക്ഷിക്കലാണ്, വ്യാജമായ കരുണയാണത്, പാപ്പാ വിശദമാക്കി.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles